ഞാൻ പിന്നെ അവിടെ നിന്നില്ല. തൊട്ടുപുറകെ നിസാർ എന്നെഴുതി ഒപ്പിട്ട സമ്മതപത്രവുമായി സതിസിസ്റ്റർ കയറി

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ…

ഇനി അവനു അമ്മയില്ല അച്ഛൻ മാത്രമേ ഉള്ളു അമ്മ ഇല്ലാത്ത കുറവ് തന്റെ മോൻ അറിയാൻ പാടില്ല തന്റെ

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു…

ഒരു നിർവികാരതയോടെ അത് കെട്ടശേഷം വേഗം അടുക്കളയിലെ പണികൾ ഒതുക്കി….. തല വല്ലാത്ത വേദന എന്താണെന്ന് അറിയില്ല……

ഗായത്രി ✍️ അഥർവ ദക്ഷ ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ… ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ…

അവളുടെ മുന്നിൽ താഴ്ന്നു കൊടുക്കാൻ അവന്റെ ഈഗോ സമ്മതിച്ചില്ല

✍️ ഹേര അടുക്കളയിലെ പണി കഴിഞ്ഞു മായ മുറിയിലേക്ക് വരുമ്പോൾ സുധീർ കിടന്നിട്ടുണ്ടായിരുന്നില്ല. മൊബൈലിൽ എന്തൊക്കെയൊ കുത്തികൊണ്ട് അവൻ അവള് വരുന്നതും നോക്കി കിടക്കായിരുന്നു. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. എത്ര നേരായി മായേ ഞാൻ നിന്നെ നോക്കി ഇരിക്കുന്നു.…

പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ അമ്പരന്നു നോക്കി നിന്ന ചാക്കോയിലും മുരളിയിലും ചിരി തെളിഞ്ഞന്നേരം

“ഇന്ന് വൈകുന്നേരം ഹോട്ടൽ ധീരയിൽ വെച്ചൊന്ന് കൂടിയാലോ …..? ഒരിക്കലും മറക്കില്ലാന്നുറപ്പുള്ളൊരു സുന്ദര സായാഹ്നം ഓഫർ ചെയ്യുന്നു ഞാൻ…പോരുന്നോ എനിയ്ക്കൊപ്പം…. ? മെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ പെട്ടന്നു വന്നൊരു മെസേജ് ട്യൂൺ കേട്ട് മൊബൈലെടുത്ത് നോക്കിയ ഗോവിന്ദിന്റെ മുഖത്തൊരു കള്ളത്തരമൊളിപ്പിച്ച ചിരി…

പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ അമ്പരന്നു നോക്കി നിന്ന ചാക്കോയിലും മുരളിയിലും ചിരി തെളിഞ്ഞന്നേരം

‘പുത്തൻപുരയ്ക്കൽ രാഘവന്റെ മരുമകൾ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്..’ ഈ വാർത്ത ഇതിനോടകം തന്നെ നാടാകെ പടർന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം എത്തുന്നതിനു മുൻപേ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയാൽ പിന്നെ നാട്ടുകാർക്ക് ആഘോഷിക്കാൻ ഇതിലും വലിയ വാർത്ത മറ്റെന്തെങ്കിലും…

പൊന്നുപോലെ ഞാൻ നോക്കി വളർത്തിയതല്ലേ ആ മക്കളെ..? അവരെ ഇല്ലാതാക്കാൻ തനിക്ക് എങ്ങനെ തോന്നിയെടോ..? അച്ഛനാണെന്ന് പറഞ്ഞ് നടക്കുന്നു.. “

കുടുംബം തകർന്നടിയുമ്പോൾ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 “അച്ഛാ.. എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം നശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?” രാവിലെ തന്നെ പണിക്ക് പോകാതെ…

. അമ്മയുടെ പാദത്തിന് അടുത്ത് ചെന്നിരുന്നു ആ കാലുകളിൽ കെട്ടിപ്പിടിച്ച് തന്റെ പാപങ്ങളെല്ലാം പൊറുക്കണേ എന്ന് അപേക്ഷിച്ചു. എഴുന്നേറ്റ് വന്ന് അമ്മയുടെ കവിളുകളിൽ

എന്തിനാ അമ്മേ നിങ്ങൾക്ക് ഇത്രയും സങ്കടം മക്കൾ ഉപേക്ഷിച്ച് ഒരുപാട് അമ്മമാർ നിങ്ങൾക്ക് ഇവിടെ കൂട്ടായി ഉണ്ട്.. അതുപോലെ ഞങ്ങൾ കുറച്ചു പേരും കൂടിയുണ്ട് നിങ്ങളെയൊക്കെ നോക്കി സംരക്ഷിക്കാൻ. അമ്മയ്ക്ക് ഇവിടെ ഒരു കുറവും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പക്ഷേ എങ്കിലും…

നഷ്ടങ്ങൾ തനിക്ക് മാത്രം സ്വന്തമാണ്.. അയാളെ സ്നേഹിച്ചു എന്ന കുറ്റത്താൽ ആദ്യം വീട്ടുകാരെ നഷ്ടമായി

‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’ മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു. ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകിത്തുടങ്ങി.…

കണ്ടവന്റെയൊക്കെ കൂടെ കിടന്നിട്ട് അല്ലേടി നീ കുടുംബം കൊണ്ട് പോകുന്നത്.

ഓ രാവിലെ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണെന്ന്. കണ്ടവന്റെയൊക്കെ കൂടെ കിടന്നിട്ട് അല്ലേടി നീ കുടുംബം കൊണ്ട് പോകുന്നത്. എനിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാതെ ആയിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു.. കിടന്നിടത്തുനിന്നും ഒന്നും ഞരങ്ങിക്കൊണ്ട് വാസു പറഞ്ഞു.…