“അമ്മേ.. ഇത്…ഞാൻ എങ്ങിനെ ഇത് അമ്മയോട് പറയും… അമ്മേ.. ഈ ക്യാരറ്റ്… ബിയർ കുപ്പി… എന്തിനു കത്തി പോലും അയാൾ…. സെ,ക്സ് അല്ല.. ഒരുതരം ടോർച്ചർ ആണമ്മേ.. ബ്ലീഡിങ് ആയി എത്ര ദിവസം ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട് ന്ന് അറിയോ…” അഞ്ജലി പറഞ്ഞത്…
നീ എന്നെ ശരിക്കും പ്രണയിക്കുന്നുണ്ടോ, അതോ നമ്മൾ വെറും സിറ്റുവേഷൻഷിപ്പിൽ മാത്രമാണോ ?
“നീ എന്നെ ശരിക്കും പ്രണയിക്കുന്നുണ്ടോ, അതോ നമ്മൾ വെറും സിറ്റുവേഷൻഷിപ്പിൽ മാത്രമാണോ ?” അർദ്ധരാത്രിയുടെ നിശബ്ദതയിൽ, കാറിനുള്ളിലെ എസിയിൽ നിന്നും പുറപ്പെടുന്ന നേർത്ത മൂളലിൽ ആ ചോദ്യം പതിഞ്ഞുകിടന്നു. രാഹുൽ സിഗരറ്റ് പുറത്തേക്ക് എറിഞ്ഞു. ഗ്ലാസ് പകുതി താഴ്ത്തി അവൻ മീരയെ…
കൊച്ചേ.. നിനക്ക് ആ കുട്ടി നിക്കറും ടി ഷർട്ടും ഒക്കെ തന്നെയാണ് ഭംഗി
” എന്നാലും മോളെ നീ കലക്കി കേട്ടോ കുട്ടി നിക്കറൊക്കെ ഇട്ടപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ട്.. ” ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ തൊട്ടരുകിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും വന്ന കമന്റുകൾ ഏറെ അസ്സഹനീയമായി തോന്നി അഞ്ജനയ്ക്ക്. “കൊച്ചേ.. നിനക്ക് ആ…
ടാ… സ്ട്രാപ്പ് ലെസ്സ് ടോപ്പ് .. ഷോർട്ട്സ് … മൊത്തത്തിൽ ഒരു ഹോട്ട് ലുക്ക് ഇത് നിത്യ തന്നെയാണോ.
“ടാ… സ്ട്രാപ്പ് ലെസ്സ് ടോപ്പ് .. ഷോർട്ട്സ് … മൊത്തത്തിൽ ഒരു ഹോട്ട് ലുക്ക് ഇത് നിത്യ തന്നെയാണോ… അതോ എ ഐ ഫോട്ടോ എങ്ങാനും ആണോ..” സംശയത്തോടെ അതിലേറെ അതിശയത്തോടെ ജിതിന്റെ ഫോണിലെ ഫോട്ടോസ് നോക്കി അരുൺ. “എ ഐ…
അമ്മ ചീത്തയാ..എനിക്ക് പപ്പാ മതി..” അവളുടെ നിയന്ത്രണം വിട്ടു പോയി.
ശ്രീകാന്ത് എത്താൻ താമസിക്കുന്തോറും ഒരു ടെൻഷൻ..ഇന്നത്തെ പോലെ ഒരിക്കലും താമസിച്ചിട്ടില്ല. ഒന്ന് വിളിച്ചാലോ.. മൊബൈൽ ഫോൺ എടുത്തു നമ്പർ സെലക്ട് ചെയ്യുമ്പോഴാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്. എത്തീന്ന് തോന്നുന്നു. അവൾ ഉത്സാഹത്തോടെ ഓടിച്ചെന്നു വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച അത്ര…
“എടാ നിനക്ക് എന്നെ കെട്ടാൻ പറ്റോ… അങ്ങനൊരു ഉറപ്പ് ഉണ്ടേൽ വീഡിയോ കോളിൽ നീ പറയുന്ന പോലെ എല്ലാം കാണിക്കാം ഞാൻ.. “
“എടാ നിനക്ക് എന്നെ കെട്ടാൻ പറ്റോ… അങ്ങനൊരു ഉറപ്പ് ഉണ്ടേൽ വീഡിയോ കോളിൽ നീ പറയുന്ന പോലെ എല്ലാം കാണിക്കാം ഞാൻ.. ” പ്രിയയുടെ വാട്ട്സപ്പ് റിപ്ലൈ കണ്ട് നിരാശനായി വിഷ്ണു. വളരെ നാളുകളായി അവളുമായി ഒരു വഴി വിട്ട ബന്ധത്തിന്…
രാത്രി പത്തു മണി കഴിഞ്ഞു. ട്രെയിനിലെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു. നീല വെളിച്ചം മാത്രം നിറഞ്ഞ ആ കൂപ്പയിൽ അവരിരുവരും മാത്രമായി
“ഈ ട്രെയിൻ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് നീ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിനിന്റെ ജനൽ ചില്ലിൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികളെ നോക്കി മീര ചോദിച്ചു. അവളുടെ ശബ്ദത്തിന് ഒരുതരം ലഹരിയുണ്ടായിരുന്നു. ആ മയക്കുന്ന ഗന്ധവും പകുതി തളർന്ന…
സാർ ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. പ്ലീസ്, നാളെ നമുക്കൊന്ന് പുറത്ത് പോയാലോ? സാർ പറയുന്നിടത്തേക്ക് ഞാൻ വരാം.”
“സാറേ, പണ്ട് അർജുനൻ തന്റെ ഗുരുവായ ദ്രോണർക്ക് നൽകിയത് സ്വന്തം തള്ളവിരലായിരുന്നെങ്കിൽ, എനിക്ക് നൽകാൻ എന്റെ ഹൃദയം മാത്രമേയുള്ളൂ!” തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിലെ ആ കുടുസ്സുമുറിയിൽ ആ വാക്കുകൾ മാറ്റൊലികൊണ്ടു. ഡോക്ടർ സിദ്ധാർത്ഥ് തന്റെ മുന്നിലിരിക്കുന്ന റെക്കോർഡ് ബുക്കിൽ…
എന്നെ കെട്ടാൻ നിനക്ക് പേടിയാണോടാ കൊച്ചെറുക്കാ?”
“എന്നെ കെട്ടാൻ നിനക്ക് പേടിയാണോടാ കൊച്ചെറുക്കാ?” നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മാളവിക അത് ചോദിക്കുമ്പോൾ, കാറിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന മെലഡിക്ക് പോലും വേഗത കൂടിയതുപോലെ തോന്നി ആകാശിന്. സ്റ്റിയറിംഗിലെ അവന്റെ കൈകൾ ഒന്ന് വഴുതി. പുറത്ത് തിമിർത്തു പെയ്യുന്ന മഴയുടെ താളം ഗ്ലാസിലൂടെ…
നിന്റെ കെട്ട്യോനെങ്ങാനും പ്രതീക്ഷിക്കാതെ വന്ന് കേറോ… എനിക്കൊരു പേടി ഇല്ലാതില്ല…
“നീനേ.. നിന്റെ കെട്ട്യോനെങ്ങാനും പ്രതീക്ഷിക്കാതെ വന്ന് കേറോ… എനിക്കൊരു പേടി ഇല്ലാതില്ല… ” ജോസ് ആകെ പരുങ്ങലിൽ ആയിരുന്നു. ” ഇല്ലെന്നേ.. ആ ടെൻഷൻ വേണ്ട.. ഇച്ചായൻ ചെന്നൈയിൽ ഒരു മീറ്റിങ്ങിനു പോയേക്കുവാ.. നാളെയേ തിരികെ എത്തുള്ളൂ.. ഞാനാന്നേൽ ഇന്ന് രാവിലെ…