✍️ ജെയ്നി റ്റിജു കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ…
Category: Short Stories
രാത്രി അയാൾ വരുന്നതിനു മുന്നേ തന്നെ അവൾ ചുവപ്പ് കരയുള്ള സാരിയുമെടുത്ത് മുടിയെല്ലാം അഴിച്ച് വശ്യമായ സൗന്ദര്യത്തോടെ കാത്തിരുന്നു
(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്.…
ആദ്യമൊരപരിജത്വം കാട്ടിയെക്കിലും പെട്ടന്ന്തന്നെ മോൻ അച്ഛനുമായി ഇണങ്ങി ചേർന്നു..
(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…
അമ്മയും കുഞ്ഞും ഇപ്പോൾ സേഫ് ആണ്. പക്ഷെ, കുറച്ചു കോംപ്ലിക്കേറ്റഡ് ആയതിനാൽ രണ്ടുദിവസം ഐസിയു വിൽ കിടക്കേണ്ടിവരും.
കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു…
നിനക്കിത് നേരത്തെ ആവാമായിരുന്നില്ലേ സിമി?വെറുതെ എന്തിനാ നമ്മൾ തമ്മിൽ ഇങ്ങനെ തർക്കങ്ങൾ ഉണ്ടായത്?”
(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്.…
ഞാൻ പിന്നെ അവിടെ നിന്നില്ല. തൊട്ടുപുറകെ നിസാർ എന്നെഴുതി ഒപ്പിട്ട സമ്മതപത്രവുമായി സതിസിസ്റ്റർ കയറി
ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ…
ഇനി അവനു അമ്മയില്ല അച്ഛൻ മാത്രമേ ഉള്ളു അമ്മ ഇല്ലാത്ത കുറവ് തന്റെ മോൻ അറിയാൻ പാടില്ല തന്റെ
കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ നിർദേശം കൊടുത്തിട്ട് കുറച്ചു…
അവളുടെ മുന്നിൽ താഴ്ന്നു കൊടുക്കാൻ അവന്റെ ഈഗോ സമ്മതിച്ചില്ല
✍️ ഹേര അടുക്കളയിലെ പണി കഴിഞ്ഞു മായ മുറിയിലേക്ക് വരുമ്പോൾ സുധീർ കിടന്നിട്ടുണ്ടായിരുന്നില്ല. മൊബൈലിൽ എന്തൊക്കെയൊ കുത്തികൊണ്ട് അവൻ അവള് വരുന്നതും നോക്കി കിടക്കായിരുന്നു. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. എത്ര നേരായി മായേ ഞാൻ നിന്നെ നോക്കി ഇരിക്കുന്നു.…
പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ അമ്പരന്നു നോക്കി നിന്ന ചാക്കോയിലും മുരളിയിലും ചിരി തെളിഞ്ഞന്നേരം
“ഇന്ന് വൈകുന്നേരം ഹോട്ടൽ ധീരയിൽ വെച്ചൊന്ന് കൂടിയാലോ …..? ഒരിക്കലും മറക്കില്ലാന്നുറപ്പുള്ളൊരു സുന്ദര സായാഹ്നം ഓഫർ ചെയ്യുന്നു ഞാൻ…പോരുന്നോ എനിയ്ക്കൊപ്പം…. ? മെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ പെട്ടന്നു വന്നൊരു മെസേജ് ട്യൂൺ കേട്ട് മൊബൈലെടുത്ത് നോക്കിയ ഗോവിന്ദിന്റെ മുഖത്തൊരു കള്ളത്തരമൊളിപ്പിച്ച ചിരി…
പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ അമ്പരന്നു നോക്കി നിന്ന ചാക്കോയിലും മുരളിയിലും ചിരി തെളിഞ്ഞന്നേരം
‘പുത്തൻപുരയ്ക്കൽ രാഘവന്റെ മരുമകൾ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്..’ ഈ വാർത്ത ഇതിനോടകം തന്നെ നാടാകെ പടർന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം എത്തുന്നതിനു മുൻപേ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയാൽ പിന്നെ നാട്ടുകാർക്ക് ആഘോഷിക്കാൻ ഇതിലും വലിയ വാർത്ത മറ്റെന്തെങ്കിലും…