ആക്സിഡന്റ് എന്ന് കേട്ട് ഞെട്ടിത്തരിച്ചു കൊണ്ടാണ്… സുലോചന ദാസൻ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെയും എടുത്തു കൊണ്ട് പാഞ്ഞു ചെന്നത്…… അച്ഛൻ എത്രയൊക്കെ അവളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു എങ്കിലും ദാസനെ ഒന്ന് കാണുന്നത് വരെ ഒന്ന് സമാധാനിക്കുവാനോ ആശ്വസിക്കാനും സുലോചനയുടെ മനസ്സ്…
ഇതുപോലെയുള്ള എത്രയോ ജന്മങ്ങളാണ് റോഡ് വെക്കലും ബസ്റ്റാൻഡുകളിലും ഒക്കെയായി കിടക്കുന്നത്…
പൊതിച്ചോർ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ആ മുഖം എപ്പോഴോ ശ്രദ്ധയിൽപ്പെട്ടത്. പ്ലാറ്റ്ഫോമിലെ ഒരു ഓരത്തായി, ഒരു പലകയിൽ നാല് ചെറിയ വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഏകദേശം 70 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഒരു ആൾ. ഓജസ്സ് വറ്റിയ…
ആ വീട്ടിൽ ചെന്നുകയറി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ എനിക്ക് യാതൊരു മാറ്റവും കാണാൻ സാധിച്ചില്ല. വളരെ സാധുവായ ഒരു മനുഷ്യൻ
“തീരുമാനം തന്റെയാണ്. തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്…” വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ. ഒന്നിനുപുറകെ ഒന്നായി…