നമ്മൾ ഉയിരുകൊടുത്ത് സ്നേഹിക്കണോര് നമ്മളെ ചതിച്ചാ.. അവൾ…… അവൾ….. അവൻ പറഞ്ഞത്

(രചന: ജ്യോതി കൃഷ്ണകുമാര്‍)   അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വയ്ക്കാത്ത പെണ്ണാ.. ഇതിപ്പോ എന്താ പറ്റീത്? രണ്ടേ രണ്ട് വാക്ക് .. ഓക്കെ ഏട്ടൻ പിന്നെ വിളിക്കു എന്ന് പറയും ..   അല്ലെങ്കിൽ എന്തെങ്കിലും പണിയോ, തലവേദനയോ ആണെന്ന് പറഞ്ഞ്…

അയാൾക്ക് അവളോട് ഒരു മടുപ്പ് തോന്നിത്തുടങ്ങി പുതുമയിൽ ആനന്ദം കണ്ടെത്തുന്ന ഒരുതരം മനസ്സിന് ഉടമയായിരുന്നു അവളുടെ ഭർത്താവ്…..

(രചന: J. K)   അപ്ലിക്കേഷൻ അയക്കേണ്ട എന്ന് പറഞ്ഞിട്ടും ചിഞ്ചു അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചിയെ സോപ്പിട്ട് അപ്ലിക്കേഷൻ അയച്ചിട്ടുണ്ട്..   ഒരു ചാനലിലെ മ്യൂസിക് കോമ്പറ്റീഷൻ ആണ് സംഗതി.. കുട്ടികൾക്ക് വേണ്ടിയുള്ളത് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം..…

വിധവകൾ മംഗള കർമ്മങ്ങൾ ചെയ്തൽ ദോഷമാണ്..” വല്യമ്മാവൻ പറഞ്ഞു.

അമ്മ (രചന: ദേവാംശി ദേവ)   “സുധേ.. നീ ഇത് എന്തിനാ കതിർമണ്ഡപത്തിന്റെ അടുത്ത് വന്ന് നിൽക്കുന്നത്.. നീയൊരു വിധവയാണ്..   വെറുതെ കുട്ടികളുടെ ജീവിതത്തിൽ ദോഷമുണ്ടാക്കി വെയ്ക്കാതെ അങ്ങോട്ടേവിടെയെങ്കിലും പോയി ഇരിക്ക്… ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞങ്ങളുണ്ടല്ലോ..”   വല്യമ്മായി…

തന്റെ കോലം അവൾ അടിമുടി ഒന്ന് നോക്കിയത്. ശരിയാണ് ഇതിപ്പോ അടുക്കള പണി

(രചന: അംബിക ശിവശങ്കരൻ)   “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?”   മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു.   ”…

അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവനാണ് ഭർത്താവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നതാണ്…

(രചന: സൂര്യ ഗായത്രി)   എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നെ ഈ കുഞ്ഞിനെ വിചാരിച്ചെങ്കിലും ഏട്ടനോട് പറയാൻ പാടില്ലേ…   സുജാത ദേവകിയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു….   എന്നാൽ ദേവകിക്ക് അവളോട് ഒരുതരിമ്പു പോലും അനുകമ്പ തോന്നിയില്ല..  …

നാട്ടിൽ വേറെ കൊച്ചുങ്ങളൊന്നും ഇല്ലാത്തതു പോലെയാണ് നിന്റെ ഒരു രീതി. നിന്റെ ഭർത്താവിനെ

(രചന: ആവണി)   ” ഈ നാട്ടിൽ ആകെ പ്രസവിച്ചത് നീ മാത്രമാണ് എന്നൊരു ധാരണയാണ് നിനക്കുള്ളത്.   ഇന്നലെ നിന്റെ വീട്ടിൽ നിന്ന് നിന്നെയും കൊച്ചിനെയും ഇങ്ങോട്ട് കൊണ്ടു വന്നത് മുതൽ ഈ മുറിയിൽ നിന്നും നീ പുറത്തേക്ക് ഇറങ്ങിയിട്ടില്ല.…

അവസാനയാത്രക്ക് മുന്നേയൊരു യാത്ര പറച്ചിലിനായിരുന്നോ ഉമാ നീയെന്നേ തേടി വന്നത്….??? “

നിന്നോർമയിൽ (രചന: അഭിരാമി ആമി)   “നോവലിസ്റ്റ് ഉമാ മഹേശ്വരി ആ ത്മഹത്യ ചെയ്തു.” ഹോസ്പിറ്റൽ വെയ്റ്റിംഗ് റൂമിലെ തണുത്ത കസേരകളിലൊന്നിൽ പിന്നിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്ന അയാളൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു.   സന്ദർശകർക്കായി ചുവരിൽ പിടിപ്പിച്ച വലിയ ടീവി…

ആദ്യരാത്രിയല്ലേ…” മാലതിയുടെ ചുണ്ടിൽ മുത്താനൊരുമ്മയുമായ് വന്ന ജോണിന്റെ ചുണ്ടുകളൊരു നിമിഷം ഉമ്മയടക്കി നിന്നു, മാലതിയെ നോക്കി…

(രചന: Syam Varkala)   “കൊറച്ച് മുല്ലപ്പൂ വാങ്ങാരുന്നു, ആദ്യരാത്രിയല്ലേ…” മാലതിയുടെ ചുണ്ടിൽ മുത്താനൊരുമ്മയുമായ് വന്ന ജോണിന്റെ ചുണ്ടുകളൊരു നിമിഷം ഉമ്മയടക്കി നിന്നു, മാലതിയെ നോക്കി…   പിന്നെ ചിരിച്ചു. ശരിയാണ്, ഒരു തരത്തിൽ ഒളിച്ചോട്ടമായിരുന്നു, ആർഭാടങ്ങളൊന്നുമില്ലായിരുന്നു, പക്ഷേ ഈരാത്രിക്ക് ഇത്തിരി…

കിടപ്പറയിലും അവരുടെ അകൽച്ച ഒരുപാട് നാളായി പ്രതിഫലിക്കാറുണ്ട്..! നന്ദിനിയുടെ ദേഷ്യവും കോപവും

മിഴി രണ്ടിലും (രചന: സൃഷ്ടി)   വീട്ടിലേക്ക് പോകുമ്പോളും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. കുറച്ചു നാളുകളായി ഇങ്ങനെയായിട്ട്.. കാരണം എന്തെന്നറിയാതെ ഒരു അസ്വസ്ഥത മനസ്സിനെ മൂടുന്നു   ഗേറ്റ് കടന്നു ചെന്നപ്പോൾ കണ്ടു നന്ദിനി ചെടികൾ നനയ്ക്കുകയാണ്.. മുഖത്ത് ഒരു പുഞ്ചിരി…

പെണ്ണ് ഇപ്പോൾ വേറാരുടെയോ ആകാൻ പോകുവാ….”വിമൽ വിളിച്ചു പറഞ്ഞു

എന്നെന്നും നിന്റേത് മാത്രം (രചന: അഥർവ ദക്ഷ)   “ശ്രീയേട്ടൻ വന്നല്ലോ ….” അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോൾ അൻവിയുടെ കണ്ണുകൾ അൽമരത്തിനടുത്തേക്ക് നീണ്ടു…..   ഇല ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ ചാർത്തി കൊണ്ട് നക്ഷത്രയും അവിടേക്ക് നോക്കി….. അൽമരത്തിൻ…